Wednesday, December 15, 2010

ചോദ്യങ്ങള്‍- ഉത്തരങ്ങള്‍

1. വായന അനുഭവം ആയതു എപ്പോള്‍?

കല്‍പ്പറ്റ നാരായനന്റെയ് ലേഖനം
മാതൃഭൂമി ഓണപ്പതിപ്പില്‍ വായിച്ചപ്പോള്‍...

2. അതുല്യ നടന്‍ തിലകന്റെയ് "അമ്മ" പ്രശ്നം ശരിക്കും പരിഹരിക്കപ്പെട്ടോ?

ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാന് യഥാര്‍ത്ഥ പ്രശ്നക്കാര്‍ ..
കള്ളനു കഞ്ഞി വെച്ചവനും ഇന്നലെ കയറി വന്നവനും കാര്ന്നവരാകുന്ന
ചരിത്രം ഇനി മലയാള സിനിമ യില്‍ നിന്നും തുടങ്ങട്ടേ..
അടുപ്പില്‍ നായ കയറി കാഷ്ട്ടിചാലും ചെതമില്ലാതേ പെരുമാറുന്ന
സൂപ്പര്‍ സ്റ്റാര്‍ നായക സങ്ങല്പ്പങ്ങള്‍ ഉള്ളിടത്തോളം കാലം....
തിലകനെപ്പോലുള്ല പ്രതിഭകള്‍ക്ക് അയിത്തം കല്പ്പിക്കട്ടേ..
കാല്‍ കീഴിലെ മണ്ണ് ചോര്‍ന്നു പോയാലും കയിലുള്ളത് പോയാലും, തിരിച്ചറിയാത്ത കണ്ണ് പൊട്ടന്മാര്‍ ......

3. നമ്മുടെ chaannel വാര്‍ത്തകള്‍ entertainments
നിലവാരത്തിലേക്ക് താഴ്ഴെ പോകാന്‍ മാത്രം എന്ത് കുരുത്തക്കേടാണ് സംഭവിച്ചിട്ടുള്ളത്?

വാര്‍ത്ത വായിക്കുന്ന അമ്മാവന്മാര്‍ക്കും, അമ്മായിമാര്‍ക്കും
അത് വാര്‍ത്തയായി തോന്നണം.ഇല്ലെങ്കില്‍
Cinemaalayum , മിമിക്രി artstsum
അവരെ കയറി ഉടുത്ത്‌ കളയും..

4. ബസില്‍ യാത്ര ചെയ്യുന്ന ചില "മനോരോഗികള്‍" കൊച്ചു കുട്ടികളുമായി
കയറുന്ന അമ്മമാരെ കണ്ടാല്‍ പോലും ഉറക്കം നടിച്ചു കിടക്കുന്നത് എന്ത് കൊണ്ട്?

കുടുംബത് നിന്നും നല്ല ശീലങ്ങള്‍ പാലിക്കുന്നവര്‍ക്കല്ലേ നല്ലത് കാണാന്‍ kannundaavoo ..
അമ്മയെ - മക്കള്‍ -എടാ.. എന്നും വിളിക്കുന്ന പാരംബര്യമുള്ളവര്‍ക്ക് .. ..
കുഞ്ഞുങ്ങളുമായി കയറി വരുന്നവരെ കണ്ടാല്‍ അറിയുകയില്ല....

5. സൂഫി പറഞ്ഞ കഥ " എന്ന സിനിമ വേണ്ട വിധത്തില്‍ expressed ആയോ?

ഒരു അസാധാരണ കഥ പറയനാകണം ആ കാലഘട്ടം തിരഞ്ഞെടുത്തത് എന്ന് വേണം
കരുതാന്‍.. എന്നാല്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അത് പാതി വഴിയില്‍
ഉപേക്ഷിച്ച നിലയില്‍...അത്ര അര്‍ത്ഥവത്തായി തോന്നിയില്ല..
വെറും ഒരു കഥ പറയാന്‍ ആ കാലഘട്ടം തിര്ഞ്ഞെടുക്കനംയിരുന്നോ?
അല്ലെങ്ങില്‍ വിശ്വസനീയമായി തോന്നുന്ന sequnce
കാണണം..കാര്‍ത്തിയുടെ പ്രണയം വെറുമൊരു കാമ പൂരണം എന്നതില്‍ ഉപരി
അവളുടെ ഉപേക്ഷിക്കപ്പെടലുകള്‍ വേദനയായി തോന്നാന്‍
വിശ്വസനീയത കുറചെങ്ങിലും കാണിക്കണമായിരുന്നു..
അവസാന scenes സ്രെദ്ധിച്ചാല്‍ മനസിലാകുന്നതാണ്..
വാല്‍ക്കഷണം .
-സൂഫി പറയാന്‍ udhesichathu ബാക്കി എഴുതി ക്കാണിക്കുമായിരിക്കും -

6. അവനവന്‍ എഴുതിയ toilet "കവിതകളെ" കുറിച്ച് മംഗള വാര്‍ത്ത
എഴുതി ലോകമൊട്ടാകെ prasasthi വേണം എന്ന് saddikkunnavare ക്കുറിച്ച്?

ഉത്തരം ഒരു കവിത ആയ്ക്കോട്ടേ..

.....കവലയില്‍ traafficil നിന്ന പോലീസുകാരന് വന്ന wireless
ഫോണ്‍ സന്ദേശത്തില്‍ "നിങ്ങള്‍ Q വില്‍ ആണെന്നും
അല്ലെന്നും കേട്ട് നടുങ്ങീ പാവം..
റോഡിനു കുറുകെ ചാടിയ പൂച്ചക്ക് ഇന്ന് ഏകാദശി..
പച്ച നെല്ല് കണ്ട ചുണ്ടെലിക്ക് ഇന്ന്
തിരുവോണ സദ്യ.....
------------------------
ഇവനൊക്കെ കിളക്കാന്‍ പോയിക്കൊടെയ്?

No comments:

Post a Comment